കണ്ണാന്തളികളും തെമ്മാടിക്കാറ്റും
കിന്നാരം ചൊല്ലി പുന്നാരം ചൊല്ലി
കണ്ണുംപൊത്തിക്കളിച്ചു വളർന്ന
നന്മപൂരിതമായ നമ്മുടെ കുന്നിൻ
പുറങ്ങളും നാട്ടു വഴികളും കുശലം
ചോദിക്കും നാട്ടുകാരും കാണുവതില്ല
മാറ്റത്തിൻ കുത്തൊഴുക്കിൽ
മാഞ്ഞു കഴിഞ്ഞൂ.. കാണുവാനില്ല
മരുന്നിനു പോലും
കണ്ണാന്തളിയും കാട്ടു പൂക്കളും...
**താന്നിക്കുന്നിലെ, കണ്ണാന്തളിയുടെ
ചങ്ങാതി വാസു കണ്ണാന്തളികളെ
തന്റെ കഥകളിൽ വർണ്ണങ്ങൾ ചാലിച്ചു
വർണ്ണിച്ചു,കീർത്തിച്ചനശ്വരമാക്കിയ
കൂടല്ലൂരെ പ്രിയനാം കഥാകാരൻ,തനി
ഗ്രാമീണൻ കരയുന്നു...
ഗ്രാമ ശ്രീയെഴും ചേലെഴും കുന്നില്ല
കുന്നിൻ ചരിവില്ല ,കുറ്റിക്കാടില്ലാത്ത
വല്ലാത്ത നാടെന്റെയിന്നത്തെ കേരളം
എന്തൊരു കേരളം ചിന്തിക്കുവാൻ വയ്യ....
കിന്നാരം ചൊല്ലി പുന്നാരം ചൊല്ലി
കണ്ണുംപൊത്തിക്കളിച്ചു വളർന്ന
നന്മപൂരിതമായ നമ്മുടെ കുന്നിൻ
പുറങ്ങളും നാട്ടു വഴികളും കുശലം
ചോദിക്കും നാട്ടുകാരും കാണുവതില്ല
മാറ്റത്തിൻ കുത്തൊഴുക്കിൽ
മാഞ്ഞു കഴിഞ്ഞൂ.. കാണുവാനില്ല
മരുന്നിനു പോലും
കണ്ണാന്തളിയും കാട്ടു പൂക്കളും...
**താന്നിക്കുന്നിലെ, കണ്ണാന്തളിയുടെ
ചങ്ങാതി വാസു കണ്ണാന്തളികളെ
തന്റെ കഥകളിൽ വർണ്ണങ്ങൾ ചാലിച്ചു
വർണ്ണിച്ചു,കീർത്തിച്ചനശ്വരമാക്കിയ
കൂടല്ലൂരെ പ്രിയനാം കഥാകാരൻ,തനി
ഗ്രാമീണൻ കരയുന്നു...
ഗ്രാമ ശ്രീയെഴും ചേലെഴും കുന്നില്ല
കുന്നിൻ ചരിവില്ല ,കുറ്റിക്കാടില്ലാത്ത
വല്ലാത്ത നാടെന്റെയിന്നത്തെ കേരളം
എന്തൊരു കേരളം ചിന്തിക്കുവാൻ വയ്യ....
കണ്ണാന്തളിപ്പൂക്കളുടെ കാലം" എന്ന പുസ്തകത്തിൽ എം .ടി
പറയുന്ന ഈ വരികൾ വായിച്ചാണ് ഞാൻ
കണ്ണാന്തളിപ്പൂക്കൾ എന്ന രചനക്ക് മുതിർന്നത്
ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം നെറ്റിൽ നിന്നും
കിട്ടിയതാണ് .എം.ടി പോലും കണ്ണാന്തളിയുടെ വരച്ച
ചിത്രമാണ് പ്രസ്തുത പുസ്തകത്തിന്റെ പുറം
ചട്ടയിൽ ചേർത്തിട്ടുള്ളത്.
"കർക്കിടകം പിറന്നു താന്നിക്കുന്നിൽ നിറയെ
കണ്ണാന്തളിപ്പൂക്കൾ മുടക്കമില്ലാതെ വിടർന്നു......
കുടിയിരുപ്പുകളായി മാറിയ കുന്നിൻ പുറങ്ങളിൽ പിന്നീട്
കണ്ണാന്തളിപ്പൂക്കൾ വളരാതായി .....
തന്റെ കഥയിൽ കണ്ണാന്തളി പ്പൂക്കളെക്കുറിച്ച് വായിച്ചശേഷം അത് നേരിൽ
കാണാൻ വരുന്നു എന്നറിയിച്ച സുഹൃത്തിനെഴുതി..ഗ്രാമം
കാണാം പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കൾ ഇല്ല. പഴയ
ഗ്രാമവും മാറിയിരിക്കുന്നു
കണ്ണാന്തളിപ്പൂക്കൾ കാണിക്കാമെന്നേറ്റമലമാക്കാവിലെ
പ്രശസ്ത വൈദ്യൻ പരമേശ്വരൻ നായർ വിജയ ഭാവത്തിൽ
എനിക്കെഴുതി പാറയിടുക്കിൽ നിന്നും മറ്റുമായി മൂന്നു
ചെടികൾ കണ്ടു കിട്ടിയിട്ടുണ്ട് ഞാൻ ചെടിച്ചട്ടിയിൽ
വളർത്തുന്നു ഇനി നാട്ടില വരുമ്പോൾ കാണാം... " ( ഉദ്ധരണി
ഏകദേശ രൂപമാണ് )
പറയുന്ന ഈ വരികൾ വായിച്ചാണ് ഞാൻ
കണ്ണാന്തളിപ്പൂക്കൾ എന്ന രചനക്ക് മുതിർന്നത്
ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം നെറ്റിൽ നിന്നും
കിട്ടിയതാണ് .എം.ടി പോലും കണ്ണാന്തളിയുടെ വരച്ച
ചിത്രമാണ് പ്രസ്തുത പുസ്തകത്തിന്റെ പുറം
ചട്ടയിൽ ചേർത്തിട്ടുള്ളത്.
"കർക്കിടകം പിറന്നു താന്നിക്കുന്നിൽ നിറയെ
കണ്ണാന്തളിപ്പൂക്കൾ മുടക്കമില്ലാതെ വിടർന്നു......
കുടിയിരുപ്പുകളായി മാറിയ കുന്നിൻ പുറങ്ങളിൽ പിന്നീട്
കണ്ണാന്തളിപ്പൂക്കൾ വളരാതായി .....
തന്റെ കഥയിൽ കണ്ണാന്തളി പ്പൂക്കളെക്കുറിച്ച് വായിച്ചശേഷം അത് നേരിൽ
കാണാൻ വരുന്നു എന്നറിയിച്ച സുഹൃത്തിനെഴുതി..ഗ്രാമം
കാണാം പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കൾ ഇല്ല. പഴയ
ഗ്രാമവും മാറിയിരിക്കുന്നു
കണ്ണാന്തളിപ്പൂക്കൾ കാണിക്കാമെന്നേറ്റമലമാക്കാവിലെ
പ്രശസ്ത വൈദ്യൻ പരമേശ്വരൻ നായർ വിജയ ഭാവത്തിൽ
എനിക്കെഴുതി പാറയിടുക്കിൽ നിന്നും മറ്റുമായി മൂന്നു
ചെടികൾ കണ്ടു കിട്ടിയിട്ടുണ്ട് ഞാൻ ചെടിച്ചട്ടിയിൽ
വളർത്തുന്നു ഇനി നാട്ടില വരുമ്പോൾ കാണാം... " ( ഉദ്ധരണി
ഏകദേശ രൂപമാണ് )
**കണ്ണാന്തളിപ്പൂക്കളുടെ കാലം
എം.ടി വാസുദേവൻ നായർ
No comments:
Post a Comment